ആർത്തവ ദിവസങ്ങളിൽ വിശ്രമം ലഭിച്ചാൽ കൂടുതൽ പ്രൊഡക്ടിവിറ്റിയോടെ വരും ദിവസങ്ങളെ നേരിടാൻ അവർക്കു സാധിക്കുമെന്നും ആർത്തവ അവധി സ്വാഗതാർഹമായ തീരുമാനമാണെന്നും ഡോ. ഷിംന അസീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ചിറകിനുളളില്‍ വെച്ച് വളര്‍ത്തുന്ന മക്കളാണ് പറക്കമുറ്റുംമുന്നേ ഇതിനെല്ലാം മുതിരുന്നതെന്നും എന്റെ കുട്ടി ഇതൊന്നും ചെയ്യില്ലെന്ന രക്ഷിതാക്കളുടെ ആത്മവിശ്വാസമൊക്കെ കാറ്റില്‍പറത്തിയാണ് പ്രതിദിനം ഓരോ കഥകള്‍ പുറത്തുവരുന്നതെന്നും ഷിംന അസീസ് പറയുന്നു. 'മ
ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ രണ്ട് വ്യക്തികളുടെ തീരുമാനമാണ്. അതിലെ എല്ലാ വശങ്ങളും അവര്‍ അനുഭവിച്ചോളും. അതില്‍ ടെന്‍ഷനാവാതെ നമ്മള്‍ നമ്മുടെ കാര്യം നോക്കിയാല്‍ മതി. ഇല്ലെങ്കില്‍ കാലാകാലം സ്വസ്ഥതയില്ലാതെ ചൊറിഞ്ഞോണ്ട് ജീവിക്കാം. അത്രതന്നെ'- ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിച്ചു.
മുന്നേ നടക്കുന്നവര്‍ക്ക് ഏറ് കൊളളുമെങ്കിലും ക്രമേണ വഴി ക്ലിയറാവും. നമുക്കുപിന്നില്‍ വരുന്നവര്‍ക്ക് അപ്പോള്‍ സുഗമമായി നടക്കാനാവും. 2022-ല്‍ എത്തിയിട്ടില്ലാത്ത പണ്ഡിതരത്‌നങ്ങള്‍ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ